Tuesday 6 July 2010

ഹമീദ്/കെ ഇ എൻ കടിപിടി-2-ാം ഭാഗം

മറുവാദങ്ങ ചുരുക്കത്തി

1-
കെ എന്റെ സ്വത്വവാദം മതമൗലികവാദത്തിനനുകൂലമാണെങ്കി അതിന്റെ അടിസ്ഥാന കാരണം മാർക്ഷിസ്റ്റ്പ്രായോഗികരാഷ്ട്രീയത്തിന്റെ അവസരവാദവും കാപട്യവുമാണ്‌.ഹിന്ദുത്വവാദികളുടെ കഷ്ണമായ ജനപക്ഷത്തി ഹമീദ്സാഹിബ്ഒളിച്ചുവെക്കപ്പെട്ട അജണ്ട കാണാത്തതെന്താണ്‌?


2-അവരുമായുണ്ടാക്കിയ തിരഞ്ഞെടുപ്പ്ധാരണ അ്ദനിയുമായും ജമാ-അത്തുമായും ഉണ്ടാക്കിയ ബാന്ധവം പോലെ സി പി എമ്മിലോ കേരള മാധ്യമ, പൊതുബോധത്തിലോ പുനർവ്വിചിന്തനത്ത്നോ സ്വയം പരിശോധനക്കോ വിധേയമാകാത്തതിന്റെ കാരണം എന്താണെന്ന് ഹമീദിന്വിശദീകരിക്കാ കഴിയുമോ?

3-
ജമാ-അത്തുമായും മദനിയുമായും 'ർഗ്ഗേതര'രഹസ്യബന്ധത്തിന്പോയതും ജമാ-അത്തിനെ കുറിച്ച്മതിപ്പോടെ പറഞ്ഞതും പിണറായിയും പാർട്ടിയുമാണല്ലോ.ഹമീദ്ആദ്യം കുരിശി കയറ്റേണ്ടത്അവരെയല്ലേ?അവരുടെ രാഷ്ട്രീയ അവസരവാദത്തിന്സിദ്ധാന്തം ചമക്കുകയും അതിനനുസരിച്ച്അവരുമായി ഇടപഴകുകയുമല്ലേ കെ ചെയ്തിട്ടുള്ളൂ. എം എസ്സിന്റെ വിടവ്നികത്താ അങ്ങോര്ഒരു കൈനോക്കിയതെന്നല്ലേ ഉള്ളൂ.ഇപ്പോഴും അതൊക്കെ കാരാട്ടും മറ്റ്മൂത്താപ്പമാരും ചെയ്യുന്നുമുണ്ടല്ലോ.

4-
സ്വത്വരാഷ്ട്രീയം കെ ഒളിച്ചുകടത്തിയാലും ഇല്ലെങ്കിലും പാർട്ടി ഇതൊക്കെ ചെയ്യുമെന്നർത്ഥം.അതിന്റെയൊക്കെ തത്വികാടിത്തറ പിന്നെന്താ സാഹിബേ? അതിനെ കുരിശിലേറ്റിയിട്ട്പോരേ ഇത്തിരിപ്പോന്ന കുഞ്ഞമ്മദിന്റെ മെക്കിട്ട്കേറി 24 കാരറ്റ്മതേതരനാക ലൊക്കെ?കുറെ മുമ്പ്പിണറായിയോട്ആരി നിന്ന് ജമാ-അത്തിനെ പഠിക്കാ ഹമീദ്ഉപദേശിച്ചോ യെച്ചൂരി ജമാ-അത്തുമൊന്നിച്ച്പ്രകടനം നടത്തുന്നു.ഇനി യെച്ചൂരി ഹമീദി നിന്ന് പഠിക്കണോ?

5-
സി പി എമ്മിന്റെ മേ വിലാസത്തി ഹമീദ്കളിക്കുന്നതും കപട ർഗ്ഗേതര മതേതരനാട്യങ്ങളാണ്‌.ഖു-ആനി നിന്നും ഹദീസാദി കിതാബുകളി നിന്നും സുന്നിയും മുജാഹിദും ജമാ-അത്തും ഖാദിയാനിയും ഒക്കെ വാക്യങ്ങളുദ്ധരിച്ച്ന്യായീകരിക്കും പോലെ പരിഹാസ്യമായി, പാർട്ടിനിലപാട്ശരിക്കും ഞങ്ങളുടേതാണെന്ന് ആണയിടുമ്പോ തങ്ങ മറച്ചുവെച്ച കാപട്യം വായനക്കാർക്ക്മനസ്സിലാകാതെ പോവില്ല.

6-
പാർട്ടിയോട്ഹമീദിനെന്ത്കൂറാണുള്ളത്‌.കെറുവിച്ചിറങ്ങിപ്പോക്കുന്ന അപക്വമതിയായ ഒരു പാർട്ടി പ്രവർത്തകനെ പോലെ അദ്ദേഹം പാർട്ടിയെ കൈവെടിഞ്ഞ്മുനീറും ഷാജിയും ഒരുക്കിക്കൊടുത്ത ലീഗ്വേദിയിലും പത്രത്തിലും പോയി ജമാ-അത്തിനെതിരെ ഡോൺകിക്ഷോട്ടിയൻ യുദ്ധം നടത്താ പോകയല്ലേ അദ്ദേഹം ചെയ്തത്‌. ജമാ-അത്തിനെതിരെ പ്രസംഗിക്കാനും എഴുതാനും ലീഗോ മാർക്ഷിസ്റ്റ്പാർട്ടിയോ, ഏതെങ്കിലും ഒന്നു വേണം.അത്രയല്ലേ ഹമീദിനുള്ളൂ.അതിനി സംഘപരിവാറായാലും കുഴപ്പമില്ല.പാർട്ടിയോട്‌/ർഗ്ഗരാഷ്ട്രീയത്തോട്കൂറുണ്ടായിരുന്നെങ്കി പാർട്ടി നിലപാട്തെറ്റാണെങ്കിലും ശത്രുക്കളുടെ കയ്യിലെ ഉപകരണമാകാ നിന്നു കൊടുക്കാതെ അത്തിരുത്താനുള്ള ആശയസമരം അകത്തോ പാർട്ടി വേദികളിലോ നടത്തുകയായിരുന്നില്ലേ വേണ്ടത്‌.തനിക്ക്യോജിക്കാത്ത നിലപാട്വരുമ്പോ നിലപാടിന്റെ പേരി ർഗ്ഗശത്രുക്കളെ പുണരുന്നത്എന്തോന്ന് മര്യാദയാണ്സാറേ.അപ്പോ ർഗ്ഗശത്രു ജമാ-അത്താണ്മുതലാളിത്തമോ തനിബൂർഷ്വാപാർട്ടിയോ അല്ല.അച്ചടക്കം,ജനാധിപത്യ കേന്ദ്രീകരണത്തിന്കീഴ്പെട,ആശയ സമരത്തിന്വേണ്ടിയുല്ല ക്ഷമ ഇതൊന്നും കാണിക്കാത്ത ഹമീദും അന്യവർഗ്ഗപ്രവണതകളുടെ അടിമയാണ്‌.പാർട്ടിയിൽ അണിനിരന്ന ലക്ഷങ്ങളായ അടിസ്ഥാനവർഗ്ഗത്തിന്റെ താൽപര്യങ്ങളല്ല,കേവലം ജമാ-അത്ത്വിരോധമാണ്ഹമീദിന്ഏറ്റവും വലുത്എന്നല്ലേ ർത്ഥം.

7-
ആറെസ്സെസ്ഉണ്ടായ കാലം മുതൽക്കേ വിശാലഹിന്ദുത്വമാണ്വാക്കി പറഞ്ഞത്‌.അവരുടെ ശാഖയി ജാതിയില്ലാത്തത്കണ്ട്ഗാന്ധിജി മുതൽപേർ പുളകം കൊണ്ടതറിയില്ലേ ഹമീദിന്‌.ഇനി സവർണ്ണഫാസിസം എന്ന് ഉപയോഗിക്കാ പാടില്ലത്രേ.ഹിന്ദുത്വഫാസിസം എന്നുതന്നെ ഉപയോഗിക്കണമത്രേ.റോമിലാഥാപ്പറും മറ്റും വിശകലാത്മകമായും അതിന്റെ മാറുന്ന സ്വഭാവത്തെ അടയാളപ്പെടുത്താനും പുതിയസാങ്കേതിക പദങ്ങ കൊണ്ട്അതിനെ വിശേഷിപ്പിച്ചെന്നിരിക്കും.അവരെ ഇനിമേ അങ്ങനെയേ മതേതര വിളിക്കാവൂ എന്ന് പണ്ഡിത ശഠിച്ചിട്ടുണ്ടോ?സന്ദേഹിക്ക്അത്രയൊന്നും വിവരമില്ലാത്തതിനാ ഹിന്ദുത്വഫാഷിസമെന്നും സവർണ്ണഫാസിസമെന്നും ഒക്കെ തരം പോലെ വിളിക്കും.സവർണ്ണ മേധാവിത്വത്തെ അരക്കിട്ടുറപ്പിക്കാ ശ്രമിക്കുന്ന കൂട്ടരെ അങ്ങനെ വിളിച്ചാ എന്താണ്തെറ്റ്‌.ജമാ-അത്തിനെ മൗദൂദിസ്റ്റെന്നും ഇസ്ലാമിസ്റ്റെന്നും രാഷ്ട്രീയ ഇസ്ലാമുകളെന്നും ഫണ്ടമെന്റലിസ്റ്റെന്നും ഇസ്ലാമികഫാസിസ്റ്റെന്നുമൊക്കെ ഹമീദിനോ മറ്റാർക്കുമോ എങ്ങനെയും വിളിക്കാം.ഹിന്ദുഫാഷിസ്റ്റിന്റെ കാര്യത്തി മാത്രം കൃത്യതാവാശി സംശയിക്കപ്പെടേണ്ടതുണ്ട്‌.സവർണ്ണ വാദിയെന്നതിനേക്കാ ഹിന്ദുത്വവാദി എന്നു വിളിക്കുന്നതായിരിക്കുമല്ലോ ഹിന്ദുത്വഫാസിസ്റ്റുകൾക്ക്കൂടുത പഥ്യമാകുക.ഫാസിസംകൂടി ഒഴിവാക്കണമെന്നും സിൻഡിക്കേറ്റഡ്ഹിന്ദുയിസം എന്ന് മാത്രം പറയലാണ്കൂടുത കൃത്യതയെന്നും നാളെപിന്നിട്ഹമീദ്പറഞ്ഞെന്നിരിക്കും.ഫാസിസമെന്ന പ്രയോഗത്തിന്റെ കൃത്യത ഹമീദിനും ഗവേഷണ വിധേയമാക്കാമല്ലൊ.എതിരാളിയെ കൊച്ചാക്കാ(കുഞ്ഞുബുദ്ധിയാക്കാ)ഹമീദ്എഴുന്നള്ളിച്ച്കൊണ്ടുവരുന്ന ന്യായങ്ങ എത്രമാത്രം അപകടകരമാണ്‌!ആദിവാസിയേക്കാ വനവാസിയാണ്കൂടുത കൃത്യമായ പ്രയോഗമെന്നും ഹമീദ്പറഞ്ഞേക്കാം.മതേതരത്വത്തി കൃത്യത വരുത്തി വരുത്തി അതെവിടെയാണെത്തുന്നതെന്ന് മനസിലാക്കാ കഴിയുന്നുണ്ട്‌.ആറെസ്സെസ്സിന്റെ സാംസ്കാരിക ദേശീയതക്ക്തുല്യമായി ഇസ്ലാമിക സാംസ്കാരികത എന്ന പ്രയോഗം തന്നിഷ്ടം പോലെ പ്രയോഗിക്കുന്നുമുണ്ട്‌.

8-
വല്യേട്ടനെ മുഖസ്തുതി കൊണ്ട്പാട്ടിലാക്കുന കള്ളത്തരം ഹമീദിന്റെ ലേഖനത്തി പച്ചവെള്ളത്തിലെന്നപോലെ തെളിഞ്ഞു കാണുന്നുണ്ട്‌.സവർണ്ണമേധാവിത്തത്തെ തകർക്കുന്നതിൽ തമിഴ്നാട്ടിലും മറ്റും ദ്രാവിഡപ്രസ്ഥാനവും അംബേദ്കറിസവും പരാജയപ്പെട്ടെന്നു ഹമീദ്പറയുന്നു.കേരളത്തി സവർണ്ണസ്വത്വത്തേക്കാൾ അധീശത്വമുള്ളത്ഇടതുപക്ഷസ്വത്തത്തിനാണെന്ന് പറയുന്നതിലൂടെയാണ്ഹമീദിന്റെ പൂച്ച്പൂറത്ത്ചാടുന്നത്‌.കേരളത്തിലെ പൊതുബോധത്തി സവർണ്ണതയാണ്മേൽക്കോയ്മ പുലർത്തുന്നതെന്ന് പറയുന്നത്കമ്യൂണിസ്റ്റുകാരുടെമുഖത്തടിക്കുന്ന വാദമാണെന്ന മുഖസ്തുതിയിലൂടെ ഹമീദ്നടത്തുന്നത്സവർണ്ണസേവയല്ലാതെ മേറ്റ്ന്താണ്‌?കാളനും കാളയുമൊക്കെ പഴങ്കഥയെന്ന് പറഞ്ഞ്അദ്ദേഹം തള്ളുകയാണ്‌.സന്തോഷ്എച്ചിക്കാനത്തിന്റെ 'പന്തിഭോജനം'എന്നകഥ ഇതിനു മറുപടിയാണ്‌. അത്ഷോർട്ട്ഫിലിമാക്കിയിട്ടുണ്ട്‌.അതും കാണുക.ഇടതുപക്ഷ കേരളത്തി ദളിത്കോളനികളും അവിടത്തെ പോലീസ്നരനായാട്ടുകളും ഹമീദ്കാണാതെ പോകരുത്‌.അംബേദകറിസവും ദ്രാവിഡവാദവും പരാജയപ്പെട്ടിടത്ത്കമ്യൂണിസം വിജയിച്ചോ?നരേന്ദ്ര കമ്മിഷ റിപ്പോർട്ടും പാലൊളി കമ്മിറ്റി ശുപാർശ്ശയും പറയുന്നതെന്താണ്‌?അതൊക്കെ അട്ടത്തു തന്നെ ഇരിക്കുന്നതിന്റെ കാരണം എന്താണ്‌?ബംഗാളി സവർണ്ണ മേധാവിത്തം ഇല്ലാതായോ?ഞാ ബ്രാഹ്മണകമ്യൂണിസ്റ്റാണെന്ന് പറയാ ധൈര്യപ്പെട്ട നേതാക്ക വാഴുന്ന ഇടമാണത്‌.അവിടെ ഭരണമേൽക്കോയ്മയും നഷ്ടപ്പെടാ പോകുകയാണ്‌. എം എസ്നമ്പൂതിരിപ്പാട്വാ ഉപേക്ഷിക്കാതിരിക്കാ ധൈര്യപ്പെട്ട കേരളമാണിത്‌. എം എസ്കമ്യൂണിസ്റ്റ്പ്രവർത്തനം തുടങ്ങും മുമ്പ്കേരളത്തി കഷകത്തൊഴിലാളി സമരം(ർഗ്ഗസമരം)നടത്തിയ അയ്യങ്കാളിയെ 80 വരെ കാണാതെ പോകും വിധം എം എസ്സിനും ഇടതുപക്ഷത്തിനും സവർണ്ണ ആന്ധ്യം പിടിപെട്ടിരുന്നു എന്നത്നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ്‌.ഹമീദ്സാഹിബേ! അങ്ങോട്ടൊന്നും കടക്കുകയേ വേണ്ട.അതൊക്കെ ജമാ-അത്തിനെ വിമർശ്ശിക്കുമ്പോൾ തൂക്കമൊപ്പിക്കാ ഇടക്കൊന്നെടുത്തിട്ടാ മാത്രം മതി.സവർണ്ണ മതേതര തമ്പുരാക്കന്മാരുടെ കാണിലുണ്ണിയായിട്ട്എന്നുമിരിക്കാ അതിനപ്പുറം കടക്കാതിരിക്കുന്നതാണ്ബുദ്ധി.
                                                                                                          
തുടരും.............

30 JUNE 2010കെ ഇ എൻ/ഹമീദ്:കപടന്മാരുടെ കടിപിടി, ഭാഗം-1


No comments:

Post a Comment